കുന്നിന്മുകളിലുള്ള ദേവാലയത്തിലേക്ക് ആളുകള്‍ പ്രവഹിച്ചുകൊണ്ടിരുന്നു. അവിടെ ഒരു ശവസംസ്കാര ശുശ്രൂഷ തുടങ്ങാന്‍ പോകുകയാണ്. അന്തരിച്ച ജോണ്സാര് നാട്ടില്‍ വളരെ മതിപ്പുള്ളവനായിരുന്നു. ആ നാട്ടിലെ ഏക ഹൈസ്കൂളിന്റെ ഹെഡ്മാസ്റ്ററായി 25 വര്‍ഷത്തില്‍ കൂടുതല്‍ സേവനം അനുഷ്ഠിച്ച ആള്. ഇന്ന് ആ നാട്ടിലുള്ള മിക്കവരും ജോണ്‍സാറിന്റെ ചൂരലിന്റെ ചൂടറിഞ്ഞിട്ടുള്ളവരാണ്.....
>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക.