image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

അടച്ചു പൂട്ടിയ ടിക് ടോക് വാതിലുകൾ: ആൻസി സാജൻ

EMALAYALEE SPECIAL 01-Jul-2020
EMALAYALEE SPECIAL 01-Jul-2020
Share
image
ഒറ്റ രാത്രി കൊണ്ടു സൗഭാഗ്യ വെങ്കടേഷ് ഗുഡ് ബൈ പറഞ്ഞത് ഏറ്റവും പ്രിയപ്പെട്ട 15 ലക്ഷം ഫോളോവേഴ്സിനെയാണെന്ന് അവർ പറയുന്നു.അമ്മ താരാ കല്ല്യാണിന്റെ വക 5 ലക്ഷം പേർ, ഭർത്താവിന്റെ അനുയാത്രികർ 20,000, മുത്തശ്ശി സുബ്ബലക്ഷ്മിക്കും ആരാധകർ ഏറെ.. 
മൊത്തത്തിൽ 20 ലക്ഷത്തിലധികം കാഴ്ചക്കാരാണ് ഇവരുടെ കുടുംബത്തെ വിടാതെ പിൻതുടർന്നിരുന്നത്.
ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം വന്ന് മണിക്കൂറുകൾക്കുള്ളിൽ സൗഭാഗ്യയും കുടുംബവും 20 ലക്ഷത്തിലധികം പേരെയും ഉപേക്ഷിച്ചു.
ഇത്രയധികം അനുയായികൾ ഉള്ളത് കൊണ്ട് ടിക് ടോക്ക് വഴി ബ്രാൻഡഡ് പരസ്യങ്ങളും അതുവഴി വലിയ വരുമാനവുമുണ്ടായിരുന്നതും വേണ്ടന്ന് വയ്ക്കാൻ സൗഭാഗ്യയ്ക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. രാജ്യസ്നേഹമാണ് എല്ലാറ്റിലും വലുതെന്ന് അവർ പറയുന്നു.
ഇതു പോലെ എത്രയെത്ര ടിക് ടോക്ക് താരങ്ങളാണ് നിരാശിതരായത്.  നൃത്തനൃത്യങ്ങളുടെയും മറ്റു നാനാതരം പ്രകടനങ്ങളുടെയും വലിയ വേദിയായിരുന്നു ടിക് ടോക്.
അതുപോലെ, ചൈനീസ് ഉൽപ്പന്നങ്ങളെല്ലാം ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങളും കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചായി. സ്വദേശി വികാരങ്ങൾ നല്ലതു തന്നെ.
എന്നാൽ നമ്മളെയാകെയൊന്നു നോക്കിയാൽ സ്വന്തമായിട്ട് എന്തൊക്കെയാണ് നമുക്കുള്ളത്..
നോക്കുക.
ചൈനയിൽ 70 ലക്ഷത്തിലധികം ആളുകൾ ഇന്ത്യയെക്കുറിച്ച് ചർച്ച ചെയ്യുന്നു എന്ന് മറ്റൊരിടത്ത് കണ്ടു. അവർക്ക് തിരിച്ച് ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും എന്നാൽ നോക്കിയിട്ട് ഒന്നും കാണുന്നില്ല എന്നുമാണ് നമ്മെ അപഹസിക്കുന്നതെന്നാണ് കേട്ടത്.
കുറെ ദിവസമായി നെറ്റ് വഴിക്ക് പുതിയൊരു മൊബൈൽ ഫോൺ വാങ്ങാൻ മകൻ ശ്രമം നടത്തുന്നു.ഓരോ ദിവസവും പറഞ്ഞ സമയത്ത് ശ്രമം തുടങ്ങി പത്തു മിനിട്ടിനകം അത് വിൽപ്പന കഴിയുകയാണെന്ന് പറയുന്നു. ഇന്നും കഥയാവർത്തിച്ചു. ഫോൺ കിട്ടിയില്ല.
എത്രയധികം ആൾക്കാരാണ് ചൈനയുടെ ആ ഫോൺ കൈക്കലാക്കാൻ കാത്തിരിക്കുന്നതിവിടെ.
പറഞ്ഞു വരുന്നത് എന്തെന്നാൽ ഇത്രയധികം ജനശേഷിയുള്ള നമ്മുടെ രാജ്യത്ത് ഇവ്വിധമുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശ്രമങ്ങൾ നടത്താത്തതെന്ത് എന്നുള്ളതാണ്.''
'മേക്ക് ഇൻ ഇന്ത്യ ' ഒക്കെ എവിടെയും ആയതായി കാണുന്നില്ല. വളർന്നു പെരുകുന്ന മനുഷ്യശേഷിയുള്ള രാജ്യം അന്യ രാജ്യങ്ങൾക്കു നേർക്കു നോക്കിയിരിക്കുന്ന അവസ്ഥ മാറേണ്ടതല്ലേ..!
അതോ അതിനൊന്നും സമയമായില്ലേ...
കൊറോണ മൂലം വിദേശങ്ങളിൽ നിന്നൊക്കെ മടങ്ങി വരുന്നവർ ഇവിടെ എന്തു ചെയ്യാനാണ് ..?
ആരാണ് അവർക്കൊക്കെ തൊഴിൽ നൽകുന്നത്..?
എന്തു തൊഴിലാണ് ഇവിടെയുള്ളത് ..?
വൈറസ് കാലം കഴിയുമ്പോൾ തങ്ങൾക്ക് അന്നവും ജീവിതവും നൽകിയ നാടുകളിലേക്ക് തന്നെ മടങ്ങാനേ പ്രവാസികൾ ആഗ്രഹിക്കൂ ...
അതുപോലെ, പറക്കമുറ്റും വരെ ഈ നാട്ടിൽ നിന്നിട്ട് പച്ച പിടിക്കാൻ വേറെ ഇടങ്ങൾ തേടേണ്ടി വരും ഇനിയും ഇവിടുത്തെ യുവ ജനത. അതുപോലെ ഇരു രാജ്യങ്ങളിലുമായി പരസ്പര ഉടമ്പടികളിൽ ഏർപ്പെട്ടിരിക്കുന്ന എത്രയെത്ര വൻകിട കമ്പനികളുണ്ട്; ഒറ്റയടിക്ക് ഇതൊക്കെ നിർത്തലാക്കാൻ സാധിക്കുമോ..?
എന്തിന്, ഒരു കറി വയ്ക്കാൻ, തലയിൽ പൂ ചൂടാൻ, ആഘോഷങ്ങൾക്ക് മോടി കൂട്ടാൻ ഒക്കെ അയൽപക്കങ്ങളിലെ മഴയെയും കാറ്റിനെയും കാലാവസ്ഥാ മാറ്റങ്ങളെയും കാത്ത് നിൽക്കേണ്ടവരല്ലേ നമ്മൾ മലയാളികൾ...
ഉണ്ണാനും ഉടുക്കാനും യാത്ര ചെയ്യാനും വാർത്താ കൈമാറ്റങ്ങൾക്കും അങ്ങനെ എന്തിനു മേതിനും മറ്റുള്ളവരുടെ ബുദ്ധിയും അധ്വാനവും നോക്കിയിരിക്കുന്ന വലിയ ജനക്കൂട്ടമായിത്തന്നെ നിലനിൽക്കണോ ഈ ഭാരതം.
രാഷ്ട്രീയക്കാരുടെ വാഗ് വിലാസങ്ങൾ കേട്ടിരിക്കാനാണ് നമുക്കിഷ്ടം. ഓരോ ദിവസവും എടുത്താൽ പൊങ്ങാത്തത്ര പരിപാടികളാണ് ആവിഷ്കരിക്കുന്നത്. ജനത്തിന് അത് കേട്ടാൽ മതി.. ഓരോ ദിനവും ഓരോന്നിറക്കും അവരൊക്കെ.വല്ലതും നടപ്പാകുന്നുണ്ടോ എന്ന് അന്വേഷിക്കാൻ നമുക്കെവിടെ സമയം...?
ഏതായാലും സൗഭാഗ്യ ലക്ഷ്മിയുടെ ടിക് ടോക് വീഡിയോകൾ അതിഗംഭീരം തന്നെയാണ്.അതു പോലെ അനേകം താരങ്ങൾ വേറെയും.
എന്തായാലും ഈ പൂട്ടിയിടപ്പെട്ട കാലത്ത് മൊബൈൽ ഫോണിന്റെ ലീലാവിലാസങ്ങളില്ലായിരുന്നെങ്കിൽ നമ്മുടെ അതിജീവനം എത്ര ക്രൂരവും ഭീബൽസവുമായി മാറിയേനേ...
എന്നാലും
ചൈനയ്ക്ക് ഇനി അടിമപ്പെടാൻ
നമ്മളെയൊന്നും കിട്ടൂല...
NB :- എത്രയെത്ര നയവും തന്ത്രങ്ങളും കൊണ്ടാണ് നാം സാധാരണ ജീവിതം പോലും നയിക്കുന്നത്. അപ്പോൾ രാഷ്ട്രങ്ങൾ തമ്മിലും അതൊക്കെ വേണ്ടി വരില്ലേ ...
കാത്തിരിക്കാം.
ancysajans@gmail.com




image
image
Facebook Comments
Share
Comments.
image
Jack Daniel
2020-07-02 18:38:24
Enough is enough by Trump
image
T
2020-07-02 17:43:40
This is just cheap propaganda. Black Lives Matter activists were thrown out from Seattle by Black Police chief there saying enough is enough. Mr. Kurian, enough is enough. You are 100% wrong. No such things are happening to peace loving, law abiding people in America.
image
Kurian Joseph.
2020-07-02 05:56:40
Nazi Apparel-Wearing Trump Supporter Attacks BLM Protestor As Cops Watch And Do Nothing. A Black Lives Matter activist was attacked by a man wearing pro-Nazi symbols during a protest in Norco, California as police officers watched and did nothing about it. Attack on all ethnic groups is increasing every day. It is a shame & ignorance to support trumpers now. Many republicans are supporting Biden now.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഇന്ത്യയിലെ അടുക്കള, ദുരിതപൂർണം, പഴഞ്ചൻ (വെള്ളാശേരി ജോസഫ്)
നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)
വിഷ്ണുനാരായണൻ നമ്പൂതിരി: മലയാളത്തിന്റെ സൗമ്യ സരസ്വതി (മിനി ഗോപിനാഥ്)
ജോ ബൈഡന്റെ സ്ഥാനരോഹണവും മാളത്തിൽ ഒളിച്ചവരും (ജോസ് കാടാപുറം)
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
നരേന്ദ്രമോദി ട്രമ്പിനേക്കാള്‍ ചീഞ്ഞുനാറും- (ചാരുംമൂട് ജോസ്)
2020 ടാക്സ് റിട്ടേൺ: അറിയേണ്ടും കാര്യങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)
'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ ഉയർത്തുന്ന വിഷയങ്ങൾ ഗൗരവമുള്ളത്‌ (വെള്ളാശേരി ജോസഫ്)
ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 
ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ
ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ? 
കമല ഹാരിസ്- ആകസ്മിതകളുടെ സൗരഭ്യം: ജോൺ ബ്രിട്ടാസ്
ഇംപീച്ച് ചെയ്യപ്പെട്ടാല്‍ ആര്‍ക്കെന്തു ഗുണം? (ജോര്‍ജ് തുമ്പയില്‍)
ആരാണ്  ജോസഫ് റോബിനറ്റ് ബൈഡന്‍ ജൂനിയർ? അറിയേണ്ടത് 

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut